മിനി പി എസ്
തിരുവാതിരച്ചരടിൽ കോർത്ത
നൂറ്റെട്ടു വെറ്റിലയഴിയും പോലെ
നെറ്റിയിലെ കുങ്കുമത്തെ
പടിയടച്ചു പിണ്ഡം വെച്ചു
കേൾപ്പോരും കേൾവിയുമില്ലാതെ
ഉയിരുണരാതെ ഉറക്ക മുറങ്ങാതെ
പതക്കുന്ന വെള്ളവും തലയിൽപ്പേറി
ത്തനിയേയുള്ള നടത്തം.
അപവാദത്തിന്റെ കടന്നൽക്കൂടിനൊരേറു
കൊടുത്ത് അപരിചിതത്വത്തിന്റെ
മുഷിഞ്ഞ കുപ്പ