ഷഹീർ നിസാർ
തന്റെ ക്ലാസിൽ കൂട്ടുകാർ
തമ്മില്‍ പാരസ്പരം മുഖം
ചെരിച്ചും തിരിച്ചും ചിരിച്ചും
കളിച്ചും അവരങ്ങനെ
സംസാരിക്കുന്നതും സല്ലപിക്കുന്നതും
ഞാൻ എന്റെ ഒരു കൊഴിഞ്ഞു
പോയ വിധിയെ ഓർത്ത് വിതുമ്പി.
എന്നെ മനസ്സിലാക്കി
എന്റെ കൂടെ നിന്ന് എന്നെ
സന്തോഷിപ്പിച്ച ചങ്ങാതി
എന്നോ എന്നെതൊട്ട് തിരിഞ്ഞു
കളഞ്ഞു.ഇപ്പോൾ എന്നിക്ക്
ഒരു പൂമ്പാറ്റയായി മാറാൻ കഴിയും
ആ സുന്ദരമായിട്ടുള്ള ഓർമ്മ
തോട്ടത്തിൽ പഴയകാലത്തെ
എന്റെ ചിരിയും സന്ദോഷവും
കൺകുളിർക്കെ കണ്ട് മനസ്സ്
നിറയ്ക്കും എന്നല്ലാതെ അതിനുശേഷം
ഒരു കൂട്ടുബന്ധവും ആഗ്രഹിച്ചിട്ടില്ല.